ബ്രസീലിലെ 27കാരിക്ക് പിറന്ന കുഞ്ഞിന് റെക്കോർഡ്. അസാധാരണ വലിപ്പമാണ് ഈ കുഞ്ഞിനുള്ളത്. 7.3കിലോഗ്രാം ഭാരവും രണ്ടടി വലിപ്പവുമുള്ള കുഞ്ഞിനെ സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. കുഞ്ഞിന് ആംഗേഴ്സൺ എന്നാണ് പേരിട്ടിരിക്കുന്നത്. പാദ്രെ കൊളംബോ ഹോസ്പിറ്റൽ അധികൃതർ ആംഗേഴ്സണായി പുതിയ വസ്ത്രങ്ങൾക്കുള്ള ഫണ്ട് ശേഖരിക്കുന്നുണ്ട്.
അതേസമയം ആമസോണ സംസ്ഥാനത്ത് ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ളവരില്‍ രണ്ടാമനാണ് ആങ്കേഴ്സണ്. 2005ല്‍ ജനിച്ച അഡേമില്‍റ്റണ്‍ സാന്‍ഡോസ് എന്ന കുട്ടിക്കാണ് ഒന്നാം സ്ഥാനം. എട്ട് കിലോ ആയിരുന്നു സാന്ഡോസിബ്രസീലിലെ 27കാരിക്ക് പിറന്ന കുഞ്ഞിന് റെക്കോർഡ്. അസാധാരണ വലിപ്പമാണ് ഈ കുഞ്ഞിനുള്ളത്. 7.3കിലോഗ്രാം ഭാരവും രണ്ടടി വലിപ്പവുമുള്ള കുഞ്ഞിനെ സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. കുഞ്ഞിന് ആംഗേഴ്സൺ എന്നാണ് പേരിട്ടിരിക്കുന്നത്. പാദ്രെ കൊളംബോ ഹോസ്പിറ്റൽ അധികൃതർ ആംഗേഴ്സണായി പുതിയ വസ്ത്രങ്ങൾക്കുള്ള ഫണ്ട് ശേഖരിക്കുന്നുണ്ട്.
അതേസമയം ആമസോണ സംസ്ഥാനത്ത് ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ളവരില്‍ രണ്ടാമനാണ് ആങ്കേഴ്സണ്. 2005ല്‍ ജനിച്ച അഡേമില്‍റ്റണ്‍ സാന്‍ഡോസ് എന്ന കുട്ടിക്കാണ് ഒന്നാം സ്ഥാനം. എട്ട് കിലോ ആയിരുന്നു സാന്‍ഡോസിൻ്റെ ഭാരം. എന്നാൽ 1955ല്‍ ഇറ്റലിയില്‍ സാധാരണ പ്രസവത്തില്‍ ജനിച്ച 10.2 കിലോ ഭാരമുള്ള അന്ന ബേറ്റ്സ് എന്ന കുഞ്ഞിന്റെ പേരിലാണ് ഏറ്റവും ഭാരമുള്ള കുഞ്ഞിന്റെ റെക്കാർടുള്ളത്.
കുഞ്ഞിൻ്റെ വലിപ്പം അമ്മയുടെ പ്രമേഹ രോഗവുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തുന്നത്. ഒമ്പത് മാസം പ്രായമുള്ള ഉടുപ്പുകളും നാപ്കിനുകളുമാണ് ഇപ്പോൾ കുഞ്ഞിനായി ഉപയോഗിക്കുന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഭാരം. എന്നാൽ 1955ല്‍ ഇറ്റലിയില്‍ സാധാരണ പ്രസവത്തില്‍ ജനിച്ച 10.2 കിലോ ഭാരമുള്ള അന്ന ബേറ്റ്സ് എന്ന കുഞ്ഞിന്റെ പേരിലാണ് ഏറ്റവും ഭാരമുള്ള കുഞ്ഞിന്റെ റെക്കാർഡുള്ളത്.
കുഞ്ഞിൻ്റെ വലിപ്പം അമ്മയുടെ പ്രമേഹ രോഗവുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തുന്നത്. ഒമ്പത് മാസം പ്രായമുള്ള ഉടുപ്പുകളും നാപ്കിനുകളുമാണ് ഇപ്പോൾ കുഞ്ഞിനായി ഉപയോഗിക്കുന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.